ഷെയിം ദ റേപിസ്റ്റ്’ ക്യാംപെയിൻ:അറസ്റ്റിലായ പ്രതി മുന്പും നിരവധി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി -സി.ബി.ഐ
യുവതികളെ കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകർത്തി വാട്സാപിലിട്ട സംഘത്തിലെ അരസ്റ്റിലായ സുബ്രത് സാഹു മുന്പും നിരവധി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നു സി.ബി.ഐ കണ്ടെത്തൽ . നിരവധി പെണ്‍കുട്ടികളെ സാഹു മാനഭംഗപ്പെടുത്തുനതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌കുകളും സി.ബി.ഐ കണ്ടെത്തി.
മനുഷ്യാവകാശ പ്രവർത്തക സുനിതാ കൃഷ്ണന്റെ 'ഷെയിം ദ റേപിസ്റ്റ്' ക്യാംപെയിനിന്റെ ഫലമായിട്ടാണ് ഒറീസയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സാഹു പിടിയിലാവുന്നത് ..
ആറ് മാസം മുമ്പ് ഹൈദരാബാദിൽ സാഹുവും കൂട്ടാളികളും ചേർന്ന് രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി വാട്സ് ആപ്പിലൂടെ പ്രചരിപ്പിപ്പികുകയായിരുന്നു .ഇതിന്റെ വീഡിയോ വട്സപ്പിലൂറെ ലഭിച്ച ഒരു യുവാവ് അത് മനുഷ്യാവകാശ പ്രവര്ത്തകയായ സുനിതയെ അറിയിച്ചതോടെ പ്രതികളെ കണ്ടെത്താൻ സഹായിക്കനമെന്നാവഷ്യപ്പെട്ട് സുനിത വീഡിയോയും ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തതിന്റെ ഫലമായി അക്രമികളെ കണ്ടെത്താന്‍ സുപ്രീംകോടതി സ്വമേധയാ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു .അന്വേഷണം ഏറ്റെടുത്ത സി ബി ഐ കഴിഞ്ഞ മാർച് 24 നു ഭുവനേശ്വറിൽ നിന്ന് സാഹുവിനെ അറസ്റ്റ് ചെയ്തു .
അഞ്ചു വര്ഷം മുമ്പ് 24 വയസ്സുള്ള സ്തീയെ മാനഭംഗപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ഇന്റെർനെറ്റിലൂടെ പ്രചരിപ്പിചതായി സാഹു മൊഴി നൽകി ,
മനുഷ്യാവകാശ പ്രവർത്തക സുനിതാ കൃഷ്ണന്റെ 'ഷെയിം ദ റേപിസ്റ്റ്' ക്യാംപെയിനിന്റെ ഫലമായിട്ടാണ് ഒറീസയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സാഹു പിടിയിലാവുന്നത് ..
ആറ് മാസം മുമ്പ് ഹൈദരാബാദിൽ സാഹുവും കൂട്ടാളികളും ചേർന്ന് രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി വാട്സ് ആപ്പിലൂടെ പ്രചരിപ്പിപ്പികുകയായിരുന്നു .ഇതിന്റെ വീഡിയോ വട്സപ്പിലൂറെ ലഭിച്ച ഒരു യുവാവ് അത് മനുഷ്യാവകാശ പ്രവര്ത്തകയായ സുനിതയെ അറിയിച്ചതോടെ പ്രതികളെ കണ്ടെത്താൻ സഹായിക്കനമെന്നാവഷ്യപ്പെട്ട് സുനിത വീഡിയോയും ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തതിന്റെ ഫലമായി അക്രമികളെ കണ്ടെത്താന്‍ സുപ്രീംകോടതി സ്വമേധയാ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു .അന്വേഷണം ഏറ്റെടുത്ത സി ബി ഐ കഴിഞ്ഞ മാർച് 24 നു ഭുവനേശ്വറിൽ നിന്ന് സാഹുവിനെ അറസ്റ്റ് ചെയ്തു .
അഞ്ചു വര്ഷം മുമ്പ് 24 വയസ്സുള്ള സ്തീയെ മാനഭംഗപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ഇന്റെർനെറ്റിലൂടെ പ്രചരിപ്പിചതായി സാഹു മൊഴി നൽകി ,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ